Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സോജന്റെ ഇരകൾ അമ്മയോടൊപ്പം വാളയാറിൽ

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

2020 നവ 28 നു രാവിലെ പത്ത് മണിക്ക്അട്ടപ്പ്ള്ളത്ത് വീട്ടിൽ


വാളയാർ കേസ് അട്ടിമറിച്ചു എല്ലാ പ്രതികളെയും രക്ഷിച്ച എം ജെ സോജൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഇതിനു മുമ്പ് നടത്തിയ നിരവധി അട്ടിമറിയുടെ ഇരകളാക്കപ്പെട്ട മനുഷ്യർ വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയെ നേരിൽ കാണാൻ എത്തുന്നു.

നാരായണൻ നായർ: കുന്നംകുളത്തു 2001 സെപ്റ്റ ഒന്നിന് വഴിയിൽ ബസ് കാത്തുനിന്ന വികലാംഗനായ സ്കൂൾ ജോലിക്കാരൻ നാരായണൻ നായർഎന്ന വ്യക്തിയെ യാതൊരു പ്രകോപനവുമില്ലാതെ വഴിയിൽ അടിച്ചു വീഴ്ത്തുകയായിരുന്നു. അവിടെ എസ ഐ ആയിരുന്ന എംജെ സോജൻ. കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാരും ആ മനുഷ്യനെ മര്ദിച്ചവശനാക്കി റോഡിൽ ഇട്ടു പോയി. കണ്ട് നിന്ന നാട്ടുകാർ അദ്ദേഹത്ത ആദ്യം കുന്നാകുളം സർക്കാർ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരിച്ച വ്യക്തിയുടെ മരണമൊഴി പോലും ഇപ്പോൾ കാണനില്ല. കേസ് അന്വേഷിക്കാൻ വന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം അട്ടിമറിക്കു കൂട്ട് നിന്നു. ഇതിനെതിരെ സ്വകാര്യഅന്യായവുമായി ഇത്രയും കാലം മുന്നോട്ടു പോകുകയാണ് സഹോദരൻ. സോജനെ പ്രോസിക്യൂട്ട് ചെയ്യുന്നത് തടയാൻ രാഷ്ട്രീയ നേതൃത്വങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ട്. സോജന്റെ പങ്കു കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷൻ അമ്പതിനായിരം രൂപ പിഴ വിധിച്ചു. സോജൻ അത് കെട്ടുകയും ചെയ്തു.
സോജന്റെ സ്ഥാനക്കയറ്റങ്ങൾ മുറപോലെ നടന്നു. അതിനായി രേഖകളിൽ കൃത്രിമം ചെയ്തു. കോടതിയെ വഞ്ചിച്ചു. രാഷ്ട്രീയമേലാളന്മാർക്കു ദാസ്യപ്പണി ചെയ്തു.ഈ കേസിൽ സാക്ഷികളായ ബാലൻ , സ്വകാര്യ അന്യായത്തിലെ പ്രതികൂടിയായ പോലീസ് കോൺസ്റ്റബിൾ അജിത്കുമാർ, (സർക്കാർ കേസിലെ സാക്ഷി ), വെളിച്ചപ്പാട് സുബ്രമണ്യൻ തുടങ്ങിയവർ ദുരൂഹമായ സാഹചര്യങ്ങളിൽ മരണപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി നീതിക്കുവേണ്ടി പോരാടുകയാണ് ആ കുടുംബം.

വാളയാർ കേസിൽ പ്രതിയാക്കാൻ സോജൻ നിർബന്ധിച്ചു മർദ്ദിച്ചത് മൂലം ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ റാണി മരിയ ഈ സന്ദർഭത്തിൽ സമരത്തിൽ ചേർന്നിരിക്കുന്നു.
വാളയാർ കേസിലെ ഒരു പ്രതി പ്രദീപ്കുമാർ ആഴ്ചകൾക്കു മുമ്പാണ് ആത്‍മഹത്യ ചെയ്തത്. ജനകീയ സമരങ്ങളുടെ ഫലമായി അപ്പീൽ വിചാരണക്ക് വരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണു് ഈ മരണം എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
ജിഷ കേസ് : ഏതെങ്കിലും പ്രതിയെ കണ്ടെത്തി ശിക്ഷിക്കുക എന്ന ഭരണകൂട ഉദ്ദേശത്തെ സാധിക്കുന്നതിനു വേണ്ടി ജിഷ കേസിലെ അന്വേഷണസംഘം പ്രതിയാക്കാനാ വേണ്ടി നിർബന്ധിക്കുക മൂലം ആത്മഹത്യ ചെയ്ത സാബു മരിച്ചതും കേസിന്റെ വിചാരണ തുടങ്ങുന്നതിന്റെ തലേന്നാണ്.
സോജൻ ഇടപെടുന്ന കേസുകൾ സമർത്ഥമായി അട്ടിമറിക്കപ്പെടുന്നു, അതിലെ പല പ്രതികളും സാക്ഷികളും അസ്വാഭാവികമായ രീതിയിൽ കൊല്ലപ്പെട്ടുന്നു. എന്നിട്ടും മാറി മാറി വന്ന സർക്കാരുകളുടെയും പൊലീസിലെ ഉന്നതരുടെയും പിൻബലത്തോടെ കഴിവുറ്റ പോലീസ് ഉദ്യോഗസ്ഥൻ എന്ന പ്രതിച്ഛായ നിലനിർത്തുന്നു. സോജന്റെ ഇരകളും അവരുടെ കുടുംബങ്ങളും ഇന്നും നരകജീവിതം തുടരുന്നു.
സോജനാൽ കൊലചെയ്യപ്പെട്ട സഹോദരൻ നാരായണൻ നായരുടെ സഹോദരൻ കൃഷ്ണൻകുട്ടി , ആ കേസിൽ കൊല്ലപ്പെട്ട ദൃക്‌സാക്ഷി വെളിച്ചപ്പാട് സുബ്രഹ്മണ്യന്റെ സുഹൃത്തും മറ്റൊരു സാക്ഷിയുമായ ബാലകൃഷ്ണൻ എന്ന പ്രേമൻ, വാളയാർ കേസിൽ സോജന്റെ പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ റാണി മരിയ , കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്‌ണൻ തുടങ്ങിയവരാണ് അട്ടപ്പള്ളത്തെത്തി വാളയാർ മാതാപിതാക്കളെ നേരിൽ കാണുന്നത്. സോജൻ അട്ടിമറിക്കു കൂട്ട് നിന്ന ജിഷ വധക്കേസിൽ ആത്മഹത്യചെയ്ത സാബുവിന്റെ കുടുംബവും കൊല്ലപ്പെട്ട നാരായണൻ നായരുടെ ഭാര്യ വത്സലയും ആരോഗ്യ പ്രശ്ങ്ങൾ ഉള്ളതിനാലാണ് നേരിട്ട് എത്താൻ കഴിയാതെ പോയവർ.

വാളയാര്‍ നീതിസമരസമിതിക്കു വേണ്ടി
വിളയോടി വേണുഗോപാല്‍ (ചെയര്‍മാന്‍)
വിഎം മാര്സന്‍ (കണ്‍വീനര്‍)
സി ആര്‍ നീലകണ്ഠന്‍ ( രക്ഷാധികാരി)
TEL 9446496332

Previous Post

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

Next Post

ഒറ്റപ്പാലത്തെ കേരള ബാങ്ക് കെട്ടിടം കയ്യേറ്റ പട്ടികയിൽ

Palakkad News

Palakkad News

Next Post
ഒറ്റപ്പാലത്തെ കേരള ബാങ്ക് കെട്ടിടം കയ്യേറ്റ പട്ടികയിൽ

ഒറ്റപ്പാലത്തെ കേരള ബാങ്ക് കെട്ടിടം കയ്യേറ്റ പട്ടികയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News