47 മ
189 ക കുങ്കിയാനകളെ ഉപയോഗിച്ച് മായപുരത്തിനു സമീപം ധോണി വനമേഖലയിലേക്ക് കാട്ടാനയെ കയറ്റി. ഞായർ പകൽ രണ്ടോടെയാണ് കടുകയറ്റിയത്. തിരികെയെത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജീവനക്കാരെ ഈ പ്രദേശങ്ങളിൽ പട്രോളിങ്ങിനായി വനം വകുപ്പ് വിന്യസിച്ചു.
മുത്തങ്ങയിൽനിന്ന് ധോണിയിലെത്തിച്ച കുങ്കികളായ
പ്രമുഖയും അഗസ്ത്യനുമാണ് ദൗത്യം തുടങ്ങിയത്. ഉദ്യോഗസ്ഥരും വാച്ചർമാരുമടങ്ങുന്ന സംഘവും ഒപ്പമുണ്ട്. പകൽ 11ഓടെ ആനയെ കണ്ടെത്തി കാട്ടിലേക്ക് കയറ്റാൻ ശ്രമം തുടങ്ങി. രണ്ട് കുങ്കിയാനയും കാട്ടാനയെ ഭയപ്പെടുത്തി കാട്ടിലേക്ക് നടത്തി. രാത്രി പ്രദേശത്ത് പട്രോളിങ് തുടരും.