കൊവിഡ് രണ്ടാംഘട്ടത്തിൽ ജില്ലയുടെ വാളയാർ ഒഴിച്ചുള്ള അതിർത്തികളിൽ ഈ-പാസ് പോലുള്ള യാതൊരു പരിശോധനകളും ഇരു സംസ്ഥാനങ്ങളും നടത്തുന്നില്ല.
ഇതുവരെയായി റവന്യൂ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ ആരെയും നിയോഗിക്കുകയോ അടിസ്ഥാന സൗകര്യം ഒരുക്കുകയോ ചെയ്തിട്ടില്ല.
പോലിസുകാർ മാസ്ക്ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ തക്കിത് നൽകിയും വാഹന നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പെറ്റിയടിച്ചും വിടുകമാത്രമാണ് പലയിടത്തും ചെയ്യുന്നത്. പരിശോധനകൾ ശക്തമാക്കാനുള്ള ടെൻറുകൾ പണിയാനോ, റോഡിന് കുറുകേ സ്ഥാപിക്കാനുള്ള ബാരിക്കേഡുകളെ ഇപ്പോൾ ലഭ്യമാക്കിയിട്ടില്ലാത്തതാണ് കാരണമെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാർ പറഞ്ഞു
പ്രത്യകിച്ച് കർശന നിർദേശം ഒന്നും കിട്ടിയിട്ടില്ല എന്നാണ് തമിഴ്നാട് പോലീസ് പറഞ്ഞു.